ജെമിനി-ഓപ്പൺ എ ഐ എന്നിവയെപ്പറ്റി ആശങ്ക ഉയർത്തി മസ്ക്
27 September 2024
-
0
Submitted by

ഗൂഗിളിന്റെ നിർമ്മിത ബുദ്ധിയായ ജെമിനി, അതുപോലെ ഓപ്പൺ എ ഐ എന്നിവയെ കുറിച്ച് അത്യധികം ആശങ്കയുയർത്തി ടെസ്ലെ കമ്പനി ഉടമ ഇലോൺ മസ്ക്. ഈ രണ്ടു നിർമ്മിത ബുദ്ധികളും സത്യത്തെ മറച്ച് തങ്ങളുടെ അജണ്ടകളെ മുൻനിർത്തി പ്രവർത്തിക്കുന്നവയാണെന്നാണ് മസ്കിന്റെ ആശങ്ക.ഇത് ഭാവിയെ വളരെയധികം ഭീഷണിപ്പെടുത്തുന്നു എന്നും മസ്ക് മുന്നറിയിപ്പ് നൽകുന്നു.
മസ്ക് പറയുന്നത്, ജനങ്ങൾക്ക് തങ്ങളുടെ ജീവിതത്തെ അപകടകരമല്ലാതെ വിധം സുഖകരമായി മുന്നോട്ടു നയിക്കണമെങ്കിൽ തീരുമാനങ്ങൾ ആവശ്യമാണ്.ആ തീരുമാനങ്ങൾ വിജയിക്കുന്നത് ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനം ആകുമ്പോഴാണ് . അത് സാധ്യമല്ലാതാക്കുന്ന വിധമാണ് ജെമിനിയും ഓപ്പൺ എ ഐയും പ്രവർത്തിക്കുന്ന രീതിയെന്നാണ് ഇലോൺ മസ്ക പറയുന്നത്.
Tags
RELATED ARTICLES
മനുഷ്യർ കൈകാര്യം ചെയ്യുന്നതില് എവിടെയും തെറ്റുകൾ പറ്റാം. പറ്റിയ തെറ്റുകൾ തിരുത്തുക എന്നുള്ളത് മാത്രമാണ് ഏറ്റവും അനുയോജ്യമായ നടപടി . മറിച്ച് പറ്റിയ തെറ്റ് , തങ്ങളുടെ കുഴപ്പം കൊണ്ടല്ല എന്ന് വരുത്തി തീർത്ത് ന്യായീകരിക്കുന്നത് സംഭവിച്ച തെറ്റിനേക്കാൾ ഗുരുതരമായ വീഴ്ചയാണ്.
രോഗം നിർണയിക്കാത്ത ചികിത്സാവിധി നിശ്ചയിക്കുന്നതുപോലെയാണ് നായാട്ടിനുള്ള അനുമതി നൽകണമെന്ന മുഖ്യമന്ത്രിയുടെ കേന്ദ്രത്തോടുള്ള അഭ്യർത്ഥന . ഏറെ വർഷങ്ങളായിയി കേരളത്തിൽ നടന്നുവരുന്നതാണ് വനമേഖലയിൽ താമസിക്കുന്ന ജനങ്ങൾ നേരിടുന്ന വന്യജീവി ആക്രമണം.
അമേരിക്കയുടെ വിദേശനയം ഇപ്പോൾ സമ്പത്തുള്ള രാജ്യങ്ങൾക്കോ അതല്ല തങ്ങളുടെ രാജ്യത്തെ പണയം വയ്ക്കാൻ തയ്യാറാകുന്ന ദരിദ്ര രാജ്യങ്ങൾക്കോ വിലയ്ക്ക് വാങ്ങാം. പ്രസിഡൻറ് ട്രംപിന്റെ ഇപ്പോൾ കഴിഞ്ഞ പശ്ചിമേഷ്യ സന്ദർശനം അമേരിക്കയുടെ വിദേശനയ കച്ചവടത്തിന് ഏറ്റവും നല്ല ഉദാഹരണമാണ്.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ നടത്തിയ പശ്ചിമേഷ്യ സന്ദർശനത്തിൽ നടത്തിയ കച്ചവടം മൂന്നുലക്ഷം കോടി ഡോളറിൻ്റേത്. ട്രംപ് രണ്ടാം വട്ടം അധികാരത്തിൽ വന്നതിനു ശേഷം നടത്തുന്ന ആദ്യത്തെ പുറം രാജ്യസന്ദർശനമാണ് അറബ് രാഷ്ട്രങ്ങളിലേക്ക് ഇപ്പോൾ നടത്തിയത്.
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 48 മണിക്കൂർ കഴിഞ്ഞിട്ടും പാകിസ്ഥാൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന നേതാക്കൾ എല്ലാവരും ഇന്ത്യ തങ്ങളെ തിരിച്ചറിയൂ എന്ന് അഭ്യർത്ഥിക്കുകയാണ്.
വഞ്ചിയൂരിൽ സീനിയർ അഭിഭാഷകന്റെ മർദ്ദനമേറ്റ് പരിക്കേറ്റ ശ്യാമിലി. ശ്യാമിലിയുടെ ഈ അവസ്ഥയെ കേരളത്തിലെ പരമ്പരയായി നടക്കുന്ന മറ്റ് സംഭവങ്ങളുമായി ചേർത്തു വേണം കാണാൻ. പ്രണയം നിഷേധിക്കുന്ന പെൺകുട്ടികളെ കുത്തിയും വെട്ടിയും തീവച്ചും കൊല്ലുന്ന യുവാക്കൾ .
പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ മഹാരാഷ്ട്രയിൽ ജനക്കൂട്ടം ആക്രമിക്കുന്നു. ആ രണ്ടു യുവാക്കളെ കാഴ്ചക്കാരായ രണ്ടു യുവതികൾ തങ്ങളെ സ്വയം കവചമാക്കി അവരെ രക്ഷപ്പെടുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ന്യൂ നോർമൽ അഥവാ പുതുക്കിയ ക്രമം പാകിസ്താന് പുതിയ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുന്നു. ഇന്ത്യയുടെ പുതിയ നോർമൽ നടപ്പാക്കേണ്ടി വരിക പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഉത്തരവാദിത്വം. അതിലൂടെ ഇപ്പോൾ തന്നെ ദുർബലമായ ഭരണകൂടം വീണ്ടും ദുർബലമാകും
നിഷ്കളങ്കരായ 26 വിനോദ സഞ്ചാരികളുടെ ജീവൻ അപഹരിക്കപ്പെട്ടുവെങ്കിലും പഹൽഗാം ഭീകരാക്രമണം കാശ്മീരിന്റെ ചരിത്രം തിരുത്തി കുറിക്കാൻ പോകുന്നു. കാശ്മീർ ജനത ഇന്ത്യയുടെ പൊതുവികാരം പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏറ്റവും ശക്തമായിട്ടാണ് പ്രകടിപ്പിച്ചത്.
കേരളം കേൾക്കേണ്ട ഒരു മൊഴിയാണ് കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയുടേത്. സ്വപ്ന വിജിലൻസിന് കൊടുത്ത മൊഴി ഇതാണ് " തന്റെ ഓഫീസിൽ ഏറ്റവും കുറവ് കൂലി വാങ്ങുന്നത് താനാണ്".