Skip to main content

തെരഞ്ഞെടുപ്പ്: കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടികയായി

തിരുവനന്തപുരത്ത് ഒ. രാജഗോപാലും പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനവും കാസര്‍ഗോഡ്‌ കെ. സുരേന്ദ്രനും മത്സരിക്കും. 

ദില്ലിയിലെ കുതിരക്കച്ചവട സാധ്യതകളും പൊതുതെരഞ്ഞെടുപ്പും

ഒരു മാസത്തിനുള്ളില്‍ തന്നെ കൊഴിഞ്ഞുപോക്കുണ്ടായ ദില്ലിയിലെ ആം ആദ്മി എം.എല്‍.എമാരില്‍ നിന്ന് നല്ലൊരു വിഭാഗത്തെ അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ് നിയമസഭ മരവിപ്പിച്ചു നിര്‍ത്താനുള്ള തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

അച്ചടിച്ച നാമനിര്‍ദ്ദേശപത്രികയ്ക്ക് ഒപ്പം ഓണ്‍ലൈനില്‍ സംവിധാനത്തിലൂടെയും പേര് നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.എസ് ബ്രഹ്മ അറിയിച്ചു.

അഞ്ചു കോണ്‍ഗ്രസ് എം.പിമാര്‍ക്ക്‌ സീറ്റ് നഷ്ടമാകാന്‍ സാധ്യത

ജനസമ്മതി, ജയസാധ്യത, സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം എന്നീ ഘടകങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ സര്‍വേയിലൂടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിരിക്കുന്നത്.

രണ്ട് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം)

യുഡിഎഫ് നേതൃത്വവുമായി തിങ്കളാഴ്ച നടത്തുന്ന ചര്‍ച്ചയില്‍ ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. ജയസാധ്യതയുള്ള രണ്ടു സീറ്റുകള്‍ നല്‍കിയാല്‍ കോട്ടയം സീറ്റ് വച്ചുമാറാന്‍ തയ്യാറാണെന്നും മാണി.

Subscribe to Rahul Eswar