രാജയും മാരനും ഡി.എം.കെ സ്ഥാനാര്‍ഥി പട്ടികയില്‍; അഴഗിരിയ്ക്ക് സീറ്റില്ല
അഴിമതിക്കേസുകളില്‍ ആരോപിതരായ മുന്‍ കേന്ദ്രമന്ത്രിമാര്‍ എ.രാജ, ദയാനിധി മാരന്‍ എന്നിവര്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ സ്ഥാനാര്‍ഥികളായി വീണ്ടും മത്സരിക്കും.
അഴിമതിക്കേസുകളില്‍ ആരോപിതരായ മുന്‍ കേന്ദ്രമന്ത്രിമാര്‍ എ.രാജ, ദയാനിധി മാരന്‍ എന്നിവര്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ സ്ഥാനാര്‍ഥികളായി വീണ്ടും മത്സരിക്കും.
ദേശീയ തലത്തില്‍ മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക് തിരിച്ചടിയായി തമിഴ്‌നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം ഉപേക്ഷിച്ചു.
ഇടതുപാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായുള്ള 40 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു.
കേസില്‍ വധശിക്ഷ ഇളവുലഭിച്ച മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവരെയും ജീവപര്യന്തം ശിക്ഷ ലഭിച്ച ജയചന്ദ്രന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരെയും വിട്ടയക്കാനാണു തമിഴ്നാട് സര്‍ക്കാറിന്‍റെ തീരുമാനം.
ജയലളിതയുടേയും സഹായി ആയിരുന്ന ശശികലയുടേയും ഉടമസ്ഥതയിലുള്ള ശശി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ മൂന്ന്‍ വര്‍ഷത്തെ ആദായനികുതി കണക്കുകള്‍ നല്‍കിയില്ല എന്നതാണ് കേസ്.
മഞ്ജുവിരട്ട് എന്ന പേരിൽ അറിയപ്പെടുന്ന ജെല്ലിക്കെട്ട് ധൈര്യശാലികളും വീരന്മാരുമായ യുവാക്കളെ കണ്ടെത്താൻ ഉള്ള വിനോദമായി പരിണമിച്ചെങ്കിലും ആദ്യകാലങ്ങളിൽ തനിക്കിഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള ഒരു വീരവിളയാട്ടായാണ് അറിയപ്പെട്ടിരുന്നത്