Kim Jong-un

ആര് അധികാരത്തില്‍ എത്തിയാലും അമേരിക്ക മുഖ്യശത്രു തന്നെ; കിം ജോങ് ഉന്‍

അമേരിക്ക ഉത്തര കൊറിയയുടെ ഏറ്റവും വലിയ ശത്രു ആണെന്നും ആര് അധികാരത്തില്‍ എത്തിയാലും അതില്‍ മാറ്റമില്ലെന്നും കിം ജോങ് ഉന്‍. വര്‍ക്കേഴ്സ് പാര്‍ട്ടി മീറ്റിങ്ങില്‍ കിം നടത്തിയ പ്രസംഗം ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എ ആണ്.........

ട്രംപ്-കിം കളിയും കൃഷ്ണ-കുചേല കഥകളിയും

Glint Staff

2018 ജൂണ്‍ 12 ചരിത്രത്തില്‍ ഇടം പിടിക്കുന്നത് സിങ്കപ്പൂരിലെ സാന്റോസയില്‍ വച്ച് നടന്ന ഡൊണാള്‍ഡ് ട്രംപ് കിം ജോങ് ഉന്‍ കൂടിക്കാഴ്ചയിലൂടെയാണ്. ലോകമുറ്റുനോക്കിയ ആ കൂടിക്കാഴ്ച ഇരു നേതാക്കളുടെയും ശരീരഭാഷകൊണ്ടും ശ്രദ്ധിക്കപ്പെട്ടു. സൗഹൃദത്തിന്റെ പ്രകടനമായ ഹസ്തദാനം...

ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് ഇന്ത്യന്‍ നേതാക്കളും സി.പി.എം- ആര്‍.എസ്സ്.എസ്സ് നേതാക്കളും തമ്മിലുള്ള ബന്ധം

Glint Staff

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിങ്കപ്പൂരില്‍ നടന്നു. ഇരുവരും സമാധാനക്കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. ഭൂമിയിലെ ഓരോ മനുഷ്യനും ആശ്വസിക്കാന്‍ കഴിയുന്ന നിമിഷം.

കിം ജോംഗ് അന്നിന്റെ സഹോദരനെ വധിച്ചത് രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് അന്നിന്റെ അര്‍ദ്ധ സഹോദരനെ വധിച്ചത് രാസായുധം ഉപയോഗിച്ചെന്ന് മലേഷ്യന്‍ പോലീസ്. ഫെബ്രുവരി 13-ന് ക്വാലാലം‌പൂരിലെ വിമാനത്താവളത്തില്‍ വെച്ചാണ് കിം ജോംഗ് നാം കൊല്ലപ്പെട്ടത്. വി.എക്സ് എന്ന അതീവ വിഷമുള്ള നെര്‍വ് എജന്റ് ആണ് നാമിന് നേരെ പ്രയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

 

മണമോ രുചിയോ ഇല്ലാത്ത വി.എക്സ് രണ്ട് സ്ത്രീകള്‍ നാമിന്റെ മുഖത്തും കണ്ണിലും പുരട്ടുകയായിരുന്നു. പോലീസിനെ സമീപിച്ച നാമിനെ സമീപത്തുള്ള  ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടെങ്കിലും അവിടെ എത്തുന്നതിന് മുന്‍പേ മരിച്ചു.  

 

കിം ജോങ്ങ്‌-ഉൻ വീണ്ടും ഉത്തരകൊറിയന്‍ ഭരണാധികാരി

ഉത്തരകൊറിയയുടെ ഭരണാധികാരിയായി കിം ജോങ്ങ്‌-ഉൻ വീണ്ടും  തെരഞ്ഞെടുക്കപ്പെട്ടു. കിം മാത്രമേ സ്ഥാനാർത്ഥിയായി  ഉണ്ടായിരുന്നുള്ളു.

എതിരില്ലാതെ മത്സരിച്ച ഉത്തര കൊറിയന്‍ നേതാവ് കിം ജോങ്ങ് അന്നിന് മുഴുവന്‍ വോട്ടും!

ഉത്തര കൊറിയയിലെ പാര്‍ലിമെന്റിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ പരമോന്നത നേതാവ് കിം ജോങ്ങ് അന്നിന് തന്റെ മണ്ഡലത്തിലെ മുഴുവന്‍ വോട്ടുകളും ലഭിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍.

ഉത്തര കൊറിയ: അമ്മാവന്റെ കുടുംബത്തെയും കിം ജോങ്ങ് അന്‍ വധിച്ചതായി റിപ്പോര്‍ട്ട്

ഉത്തര കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ്ങ് അന്‍ തന്റെ അമ്മാവന്റെ കുടുംബത്തിലെ എല്ലാവരേയും വധശിക്ഷയ്ക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ട്.