kashmir

കശ്മീരിനായി ആയുധമെടുക്കാന്‍ അല്‍ഖ്വയ്ദയുടെ ആഹ്വാനം

സിറിയയേയും ഇറാഖിനേയും അനുകരിച്ച് കശ്മീരിലെ മുസ്‌ലീങ്ങളോട് ഇന്ത്യക്കെതിരെ പ്രക്ഷോപം നടത്തണമെന്നും ഇതിനായി അഫ്ഗാനിസ്ഥാനില്‍ നിന്ന് സഹായം എത്തുമെന്നും അല്‍ഖ്വയിദ നേതാവ് മൗലാന അസിം ഉമറിന്‍റെ വീഡിയോ സന്ദേശം.

കശ്മീര്‍: നിയന്ത്രണരേഖയില്‍ ഇന്ത്യ, പാക് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം

നാല് ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി ആരോപണം ഉയരുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈന്യമാണ്‌ വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് പാക് മാധ്യമങ്ങള്‍.

ഷോപിയാന്‍ ആക്രമണത്തിന് അന്ത്യം: രണ്ട് സൈനികരും മൂന്ന്‍ ഭീകരരും കൊല്ലപ്പെട്ടു

കശ്മീരിലെ ഷോപിയാനിലെ ഒരു വസതിയില്‍ അഭയം തേടിയ മൂന്ന്‍ അക്രമികളെ വെള്ളിയാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആക്രമണത്തിലൂടെ സൈനികര്‍ കൊലപ്പെടുത്തി.

ജമ്മുകാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച: 11 പേര്‍ മരിച്ചു

ജമ്മുകാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായ ഹിമപാതത്തില്‍ രണ്ട് ജവാന്മാരടക്കം 11 പേര്‍ മരിച്ചു. 150-ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു. നൂറിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു.

എന്‍കൌണ്ടർ കൊലപാതകം: തെളിവില്ലെന്ന് സൈന്യം

സൈന്യത്തിന്‍റെ നടപടിയില്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതിഷേധം രേഖപ്പെടുത്തി. 

കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു.എസ്

കശ്മീര്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും യു.എസ് വ്യക്തമാക്കി

കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അറസ്റ്റില്‍

നിയന്ത്രണ രേഖ മുറിച്ച് കടക്കുന്നതിനായി തീവ്രവാദികളെ ജുനൈദ് സഹായിച്ചിരുന്നെന്ന് പോലീസ് പറയുന്നു

കശ്മീര്‍: നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്ന്‍ സൈന്യം

സെപ്തംബര്‍ 24-നാണ് കേരന്‍ സെക്ടറിലൂടെ സായുധ തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നത് സേനയുടെ നിരീക്ഷണത്തില്‍ പെട്ടത്.

തടിയന്റവിട നസീര്‍ ഉള്‍പ്പടെയുള്ള 13 പ്രതികള്‍ക്കും ജീവപര്യന്തം

തടിയന്‍റവിട നസീര്‍ ഉള്‍പ്പെടുന്ന നാലു പേര്‍ക്ക് ഇരട്ട ജീവപര്യന്തവും ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തം തടവുമാണ് പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ വിധിച്ചത്. 

തടിയന്റവിടനസീര്‍ കുറ്റക്കാരന്‍: കോടതി

കാശ്മീരിലേക്ക് യുവാക്കളെ ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമായി തിരഞ്ഞെടുത്ത കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി

Pages