pk sreenivasan

സിനിമയിൽ കൈവച്ച മരണം എന്ന കോമാളി

Author: 

പി.കെ ശ്രീനിവാസന്‍

ചലച്ചിത്ര താരങ്ങളില്‍ ഭീതി വിതച്ചിരുന്ന കോടമ്പാക്കത്തെ മരണം. ചില മരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ഓര്‍ക്കുന്നു മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.കെ ശ്രീനിവാസന്‍.

വ്യത്യസ്തനാം രജനിയുടെ ഒരു കിരാതവൃത്തം

Author: 

പി.കെ ശ്രീനിവാസന്‍

പഴയ സുഹൃത്ത് പാതിരാത്രിയ്ക്ക് വിളിച്ച് ഉടന്‍ വരണമെന്ന് പറഞ്ഞാല്‍ രജനികാന്തിന്റെ പ്രതികരണം എന്തായിരിക്കും?

നോവുകൾക്ക് വിഷാദപൂർവം

Author: 

പി.കെ ശ്രീനിവാസൻ

ഒരുപക്ഷേ സത്യൻ ക്ഷണിച്ചില്ലായിരുന്നെങ്കിൽ അവർ ആഢ്യമായ തറവാടിൽ നിന്ന് കോടമ്പാക്കത്തിന്റെ ദുരന്തങ്ങളിൽ എത്തിപ്പെടില്ലായിരുന്നു. പട്ടിണിയുടെ കടുത്ത സ്വാദ് അവരെ വേട്ടയാടില്ലായിരുന്നു. മാന്യതയുടെ കാഴ്ചത്തുരുത്തുകളിൽ തിമിരം ബാധിക്കില്ലായിരുന്നു.

മുന്താണെ മുടിച്ചും പതിനാലുകാരി കവിതയും

Author: 

പി.കെ ശ്രീനിവാസൻ

പതിനാലാം വയസ്സില്‍ തമിഴ് സിനിമാ ചരിത്രത്തിലെ സര്‍വകാല വിജയചിത്രത്തിലെ നായികയെ അവതരിപ്പിച്ച മദ്രാസ് അശോക്‌ നഗറിലെ മലയാളി പെണ്‍കുട്ടി കവിതയെ വീണ്ടുമൊന്ന് പരിചയപ്പെടാം.  

മരണത്തിന്റെ തിരനോട്ടം

Author: 

പി. കെ ശ്രീനിവാസൻ

എഴുപതുകളിലേയും എൺപതുകളിലേയും മലയാള സിനിമയിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ചിരിയുടെ മാലപ്പടക്കത്തിലാവാഹിച്ച മണവാളൻ ജോസഫിന്റെ മരണത്തിനു കണ്ണീരിന്റെ അകമ്പടി പോലുമില്ലായിരുന്നു. തികച്ചം അപ്രതീക്ഷിതം.

മനസ്സിൽ അഗ്നി സൂക്ഷിച്ച് ഒരാൾ

Author: 

പി. കെ. ശ്രീനിവാസൻ

സൗഹൃദങ്ങളുടെ വെള്ളിത്തേരില്‍, ആവനാഴിയിൽ ഒന്നു തൊടുക്കുമ്പോൾ നൂറും ആയിരവുമായി പെരുകുന്ന ഊഷ്മളമായ ബന്ധങ്ങളുമായി മദ്രാസ് നഗരത്തിൽ സഞ്ചരിച്ച എൻ.എഫ്.ഡി.സിയിലെ എം. ചന്ദ്രൻ നായർ.

ജാനമ്മ ഡേവിഡ് - മണ്ണിന്റെ മണമുള്ള ശബ്ദം

Author: 

പി. കെ. ശ്രീനിവാസൻ

'കെ രാഘവന്റെ ആ പാട്ടുകൾക്ക് കൃത്യമായ മണ്ണിന്റെ മണം കൈവന്നത് ജാനമ്മ ഡേവിഡിന്റെ ശബ്ദത്തിൽക്കൂടിയാണ്. അത്തരം പാട്ടുകൾ അത്രയും ഭാവപുഷ്ടിയോടെ പാടുന്നവർ ഇല്ലതന്നെ.'

ചന്ദ്രാജിയുടെ ക്രൂരകൃത്യങ്ങൾ

Author: 

പി. കെ. ശ്രീനിവാസന്‍

ചന്ദ്രാജിയെ നിങ്ങളറിയുമോ? കോടമ്പാക്കത്തിന്റെ അനൗദ്യോഗിക നിരീക്ഷകനായി ഇരുപത്തെട്ടു വർഷക്കാലം പഴയ മദ്രാസിലും പുതിയ ചെന്നൈയിലും ജീവിച്ച ചന്ദ്രാജി? മുച്ചീട്ടുകളിക്കാരൻ, ഇറച്ചിവെട്ടുകാരൻ, പിടിച്ചുപറിക്കാരൻ, കപടമന്ത്രവാദി, മോർ...