ഓപ്പൺ എ ഐ ലാഭ ലക്ഷ്യ കമ്പനിയായി മാറുന്നു
28 September 2024
-
0
Submitted by

ചാറ്റ് ജിപിടിയുടെ ഉപജ്ഞാതാക്കളായ ഓപ്പൺ എ ഐ ലാഭരഹിത കമ്പനിയുടെ പദവിയിൽ നിന്ന്ലാഭ ലക്ഷ്യ കമ്പനിയാക്കി മാറ്റുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ജെമിനിയും ഓപ്പൺ എ ഐയും ഭാവിയെ ഇരുണ്ടതാക്കി കളയുമെന്ന് ടെസ്ല കമ്പനി ഉടമ ഇലോൺ മസ്ക് മുന്നറിയിപ്പ് നൽകിയത്.
ഓപ്പൺ എ ഐ ലാഭ ലക്ഷ്യ കമ്പനിയായി മാറുമ്പോൾ അതിൻറെ 7% ഓഹരി സി ഇ ഒ സാം ആൾട്ടുമാന് നൽകുമെന്നാണ് അറിയുന്നത്. അത് ലഭിച്ചാൽ സാം ആൾട്ടമാന്റെ ആസ്തി 10 ബില്യൺ ഡോളറായി മാറുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
RELATED ARTICLES
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 48 മണിക്കൂർ കഴിഞ്ഞിട്ടും പാകിസ്ഥാൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന നേതാക്കൾ എല്ലാവരും ഇന്ത്യ തങ്ങളെ തിരിച്ചറിയൂ എന്ന് അഭ്യർത്ഥിക്കുകയാണ്.
വഞ്ചിയൂരിൽ സീനിയർ അഭിഭാഷകന്റെ മർദ്ദനമേറ്റ് പരിക്കേറ്റ ശ്യാമിലി. ശ്യാമിലിയുടെ ഈ അവസ്ഥയെ കേരളത്തിലെ പരമ്പരയായി നടക്കുന്ന മറ്റ് സംഭവങ്ങളുമായി ചേർത്തു വേണം കാണാൻ. പ്രണയം നിഷേധിക്കുന്ന പെൺകുട്ടികളെ കുത്തിയും വെട്ടിയും തീവച്ചും കൊല്ലുന്ന യുവാക്കൾ .
പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ മഹാരാഷ്ട്രയിൽ ജനക്കൂട്ടം ആക്രമിക്കുന്നു. ആ രണ്ടു യുവാക്കളെ കാഴ്ചക്കാരായ രണ്ടു യുവതികൾ തങ്ങളെ സ്വയം കവചമാക്കി അവരെ രക്ഷപ്പെടുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ന്യൂ നോർമൽ അഥവാ പുതുക്കിയ ക്രമം പാകിസ്താന് പുതിയ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുന്നു. ഇന്ത്യയുടെ പുതിയ നോർമൽ നടപ്പാക്കേണ്ടി വരിക പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഉത്തരവാദിത്വം. അതിലൂടെ ഇപ്പോൾ തന്നെ ദുർബലമായ ഭരണകൂടം വീണ്ടും ദുർബലമാകും
നിഷ്കളങ്കരായ 26 വിനോദ സഞ്ചാരികളുടെ ജീവൻ അപഹരിക്കപ്പെട്ടുവെങ്കിലും പഹൽഗാം ഭീകരാക്രമണം കാശ്മീരിന്റെ ചരിത്രം തിരുത്തി കുറിക്കാൻ പോകുന്നു. കാശ്മീർ ജനത ഇന്ത്യയുടെ പൊതുവികാരം പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏറ്റവും ശക്തമായിട്ടാണ് പ്രകടിപ്പിച്ചത്.
കേരളം കേൾക്കേണ്ട ഒരു മൊഴിയാണ് കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയുടേത്. സ്വപ്ന വിജിലൻസിന് കൊടുത്ത മൊഴി ഇതാണ് " തന്റെ ഓഫീസിൽ ഏറ്റവും കുറവ് കൂലി വാങ്ങുന്നത് താനാണ്".
ഒരു സംസ്ഥാനത്തിന്റെ അധ്യക്ഷനെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിന് എങ്ങനെ രാജ്യത്തെ നയിക്കാൻ കഴിയും?ഈ ചിത്രമാണിന്ന് ദേശീയതലത്തിലും കേരളത്തിൻറെ കാര്യത്തിലും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
ജോൺ ബ്രിട്ടാസ് എം പി അവതാരകനായി നടത്തുന്ന മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ടെലിവിഷൻ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു, കേരളത്തിൽ എംഡി എം എ പോലുള്ള രാസ ലഹരി ഉൽപാദനം നടക്കുന്നില്ല എന്ന് .
കേരളത്തിലെ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്ജ് എന്താണ് ഭരണത്തിൻ്റെ പ്രാഥമിക പാഠങ്ങളെന്ന് പഠിക്കണം. അതറിയാത്തതിൻ്റെ ദുരന്തമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യു.പി.എസ്. പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചത്.
കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വിജയിച്ച് മാർക്ക് കാർണി അധികാരത്തിലെത്തുന്നതിലൂടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചമാകും. മുൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോയുടെ കാലത്താണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശമായത്.