Skip to main content

സി.പി.എം പിളര്‍പ്പിലേക്കോ ?

നിലവിലെ സാഹചര്യത്തില്‍ നേതൃത്വപരമായും ആശയപരമായും മാത്രമാണ് സിപിഎമ്മിന് ദേശീയതലത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിയുക. അതാകട്ടെ പ്രധാന പ്രതിപക്ഷ കക്ഷികളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഏകോപനത്തിലൂടെയും. അതിനാവശ്യം നേതൃ ഗുണമാണ് ആ നേതൃഗുണം ഇന്ന് പ്രതിപക്ഷത്ത് അവശേഷിക്കുന്ന ഏക നേതാവാണ് സീതാറാം യെച്ചൂരി.

വേങ്ങരഫലം യെച്ചൂരി നിലപാടിന്റെ സാധൂകരണം

ഇടതുപക്ഷം മതനിരപേക്ഷതയുടെ പേരില്‍ ഒരു വശത്ത് ബി.ജെ.പിയെ എതിര്‍ക്കുകയും, മറു വശത്ത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. അതിനോടൊപ്പം തന്നെ കോണ്‍ഗ്രസിനെ വര്‍ഗീയവല്‍ക്കരിച്ച് ഇല്ലാതാക്കാനും ശ്രമിക്കുന്നു.ഇടതുപക്ഷം കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് വഴി വളര്‍ത്തുന്നത് ബിജെപിയെ ആണ്.

സി.പി.എമ്മിലൂടെ കാര്യം നേടുന്ന ബി.ജെ.പി; ചരിത്രപരമായ വിഡ്ഢിത്തരത്തില്‍ സി.പി.എമ്മും

സി.പി.എമ്മിന് കേരളവും ത്രിപുരയുമൊഴിച്ചാല്‍ ഇപ്പോള്‍ മറ്റെങ്ങും ശക്തി പ്രകടിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ആ നിലയ്ക്ക് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് സി.പി.എമ്മിനെ ഭയക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ ദേശീയ തലത്തില്‍ ഇപ്പോഴും സി.പി.എമ്മിനുള്ള ആശയ രൂപീകരണത്തിലും രാഷ്ട്രീയ സമവാക്യനിര്‍മ്മിതിയിലുമുള്ള സ്ഥാനം നിര്‍ണ്ണായകമാണ്

യെച്ചൂരിയുടെ സോഷ്യലിസ്റ്റ് ഇന്ത്യയില്‍ കേരളം എങ്ങനെയിരിക്കും?

കൊലക്കുറ്റത്തെ സ്വജനപക്ഷപാതത്തിന്റെ അത്രയും ഗുരുതരമായ കുറ്റമായി പാർട്ടി കാണാത്തതാണോ മണിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്ന ഈ സമീപനത്തിലൂടെ പ്രകടമാക്കുന്നതെന്നും വിശദീകരിക്കാൻ യെച്ചൂരിക്ക് ബാധ്യതയുണ്ട്. ഇത് പുറത്തേക്കു വിടുന്ന സന്ദേശം വിനാശകരവും പ്രാകൃതവുമാണ്.

Violence, Criminality and Corruption: Yechury bound to clarify the CPI (M) crisis in Kerala

The CPI(M), as a party in general and its general secretary in particular, is bound to analyze the phenomenon of violence, criminality and corruption in its fold and explain the outcomes to the public and put in efforts to save the party from disaster. Otherwise, these symptoms would prove to be that of a terminal disease and the defenses raised are merely dirge.

കനയ്യ രാഷ്ട്രീയ പരിണാമത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക്

ഇടതുരാഷ്ട്രീയത്തില്‍ ഇപ്പോള്‍ കനയ്യ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്, വിശേഷിച്ചും കേരളത്തിൽ, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ ആക്ഷേപിച്ചും അപ്രസക്തനുമാക്കിക്കൊണ്ടാണ്.

Subscribe to Murali Gopy