ഒരു കേന്ദ്രത്തില്‍ നിന്നും 150 നും 200 നും ഇടയ്ക്ക് യാത്രക്കാരുണ്ടായാല്‍ മാത്രമേ വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് ആവശ്യമുള്ള എല്ലാ പേര്‍ക്കും സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കാന്‍ നോര്‍ക്ക തീരുമാനിച്ചത്
സൌദിഅറേബ്യയില്‍ നിതാഖത്ത് നടപ്പാക്കുന്നതിന് വേണ്ടി സൗദി ഭരണകൂടം അനുവദിച്ച കാലാവധി നവംബര്‍ 4 വരെ നീട്ടി. നേരത്തെ മൂന്നു മാസത്തെ ഇളവാണ് സൌദി ഭരണകൂടം അനുവദിച്ചിരുന്നത്.
നിയമപരമായ രേഖകളില്ലാതെ കുവൈത്തില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ സാമി മുഹമ്മദ് അല്‍ സുലൈമാന്‍ പറഞ്ഞു.
എല്ലാ ശ്രദ്ധയും ഗൾഫ് മലയാളികളുടെ രക്ഷയിലേക്കും പുനരധിവാസത്തിലേക്കും മാറുമ്പോൾ വിസ്മരിക്കുന്ന ഒന്നുണ്ട്, ഈ ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗവും കബളിപ്പിക്കപ്പെട്ടവരാണ്.
സ്വന്തം ഫ്‌ളാറ്റില്‍ നിന്ന് വേസ്റ്റ് താഴെയുള്ള ചവറ്റുകുട്ടയിലിടാനിറങ്ങിയ ശരിയായ വിസയും മതിയായ എല്ലാ രേഖകളുമുള്ള മലയാളി യുവാവിനെ പോലീസ് പിടികൂടി ഉടന്‍ നാടുകടത്തി.
സ്വദേശിവത്ക്കരണശ്രമങ്ങളുടെ ഭാഗമായി കുവൈത്ത് പോലീസ് നടത്തിയ പരിശോധനയെത്തുടര്‍ന്ന് എഴുപത്തിയഞ്ച് സ്ത്രീകളുള്‍പ്പടെ അഞ്ഞൂറ് പേരെ ജയിലിലടച്ചു. ഇവരില്‍ കൂടുതലും മലയാളികളാണ്
ഈ അവസരത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രദ്ധ പതിയേണ്ടത് തങ്ങളുടെ പൗരര്‍ നിയമാനുസൃതമായി വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നു എന്നുറപ്പ് വരുത്തുന്നതിലാണ്.