Skip to main content
ടുജി അഴിമതി: രാജയ്ക്കും കനിമൊഴിയ്ക്കും എതിരെ പണം വെട്ടിപ്പ് കുറ്റം ചുമത്തി

2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട പണം വെട്ടിപ്പ് കേസില്‍ മുൻ ടെലികോം മന്ത്രി എ.രാജ,​ കനിമൊഴി എം.പി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ,​ തുടങ്ങി 16 പേർക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി.

ടുജി: മന്‍മോഹന്‍ സിങ്ങിനെതിരെ കടുത്ത വിമര്‍ശനവുമായി വിനോദ് റായ്

രണ്ടാം തലമുറ സ്പെക്ട്രം വിതരണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന് അറിവുണ്ടായിരുന്നുവെന്ന് മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ വിനോദ് റായ്.

2ജി: എ. രാജ, കനിമൊഴി ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ജാമ്യം

രാജ ടെലികോം വകുപ്പ് മന്ത്രിയായിരിക്കെ 2008-ല്‍ സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്ന 200 കോടി രൂപയുടെ പണം വെട്ടിപ്പും അഴിമതിയും ആയി ബന്ധപ്പെട്ടതാണ് കേസ്.

2 ജി സ്‌പെക്ട്രം: രാജയും കനിമൊഴിയും വീണ്ടും ജാമ്യാപേക്ഷ നല്‍കി

2 ജി സ്‌പെക്ട്രം കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ ടെലികോം മന്ത്രി എ.രാജ, ഡി.എം.കെ എം.പി കനിമൊഴി എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത്‌ പ്രതികള്‍ ഡല്‍ഹി വിചാരണ കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി.

ടുജി സ്‌പെക്ട്രം: എ.രാജക്കും കനിമൊഴിക്കുമെതിരെ കുറ്റപത്രം

2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ടെലികോം മന്ത്രി എ.രാജ,​ കനിമൊഴി എം.പി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ​ തുടങ്ങിയവർക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമ‌ർപ്പിച്ചു.

സ്‌പെക്ട്രം ലേലം: സര്‍ക്കാരിന് 60,000 കോടിയുടെ ലേലവാഗ്ദാനം

2012-ൽ സുപ്രീംകോടതി 122 ലൈസൻസുകൾ റദ്ദാക്കിയതിനു ശേഷം സ്പെക്ട്രം ലേലം നടക്കുന്നത് ഇത് മൂന്നാം തവണയാണ്. എട്ട് ടെലികോം കമ്പനികള്‍ പങ്കെടുത്ത ലേലത്തില്‍ 68 തവണ ലേലം നടന്നു.

Subscribe to Vladimir Putin