Skip to main content

എഴു മണിക്കൂര്‍ വെടിനിര്‍ത്തലെന്ന് ഇസ്രയേല്‍; പ്രഖ്യാപനം ഏകപക്ഷീയമെന്ന് ഹമാസ്

ജൂലൈ എട്ടിന് ആരംഭിച്ച യുദ്ധം നാല് ആഴ്ച കടക്കുമ്പോള്‍ ഇതുവരെ ചുരുങ്ങിയത് 1830 പലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഗാസ: വെടിനിര്‍ത്തല്‍ മണിക്കൂറുകള്‍ക്കകം തകര്‍ന്നു; ആക്രമണം തുടരുന്നു

വെടിനിര്‍ത്തല്‍ ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തെക്കന്‍ ഗാസയിലെ റാഫ നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 27 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

ഗാസ: ഇസ്രയേലും ഹമാസും തമ്മില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍

ഗാസ ചിന്തില്‍ വെള്ളിയാഴ്ച മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് നിരുപാധിക വെടിനിര്‍ത്തലിന് ഇസ്രയേലും പലസ്തീന്‍ സംഘടന ഹമാസും സമ്മതിച്ചതായി ഐക്യരാഷ്ട്രസഭയും യു.എസും അറിയിച്ചു.

ഗാസ: യു.എന്‍ സ്കൂളിന് നേരെ ഇസ്രയേല്‍ ഷെല്ലാക്രമണം; 20 മരണം

പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി നടത്തുന്ന പെണ്‍കുട്ടികളുടെ സ്കൂളിന് നേരെ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഇസ്രയേലിന്റെ ഷെല്ലാക്രമണത്തില്‍ ചുരുങ്ങിയത് 20 പേരെങ്കിലും കൊല്ലപ്പെട്ടതായി കരുതുന്നു.

ഗാസ: 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയ്യാറെന്ന് ഹമാസ്

പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 24 മണിക്കൂര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വെടിനിര്‍ത്തലിന് തയ്യാറെന്ന് ഹമാസ്. നേരത്തെ, ഇസ്രയേല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനോട് സഹകരിക്കാന്‍ ഹമാസ് വിസമ്മതിച്ചിരുന്നു.

ഗാസ: 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍; മരണം 884

ഗാസയില്‍ ശനിയാഴ്ച 12 മണിക്കൂര്‍ നേരം വെടിനിര്‍ത്തലിന് ഇസ്രയേല്‍ സൈന്യവും പലസ്തീന്‍ സംഘടന ഹമാസും സമ്മതിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി യു.എന്‍ പുറപ്പെടുവിച്ച അഭ്യര്‍ഥന മാനിച്ചാണ് നടപടി.

Subscribe to NASA