Kerala government covers up failure in protests
24 March 2024
-
0
Submitted by
The Kerala government has failed on multiple fronts in terms of governance. To cover up these failures, they often resort to protests instead of addressing problems directly. This approach, attributed to the left democratic party, has resulted in a stalemate between the government and the governor. This conflict has escalated, with the state now petitioning the Supreme Court against the President of India, marking a unique occurrence in independent India's history, regarding the handling of pending bills. This blame-game mentality, where the government deflects responsibility onto the opposition or central government, has hindered progress in various sectors such as development, education, and healthcare..
RELATED ARTICLES
ഏഷ്യൻ രാജ്യങ്ങൾ ഒരു കുടുംബം പോലെ നിൽക്കണമെന്ന് ചൈനാ പ്രസിഡണ്ട് ഷി ജിൻ പിങ്. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഷി സന്ദർശനം പൂർത്തിയാക്കി. അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളുമായി കുടുംബത്തോടെ കഴിയാൻ ഷീജൻ പിങ്ങിന് തോന്നുന്നത്
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഏകോപന സമിതി ചെയർമാനായി മുൻ മുഖ്യമന്ത്രി തേജസ്വി യാദവ് നിയമതനായി. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ആര് മുഖ്യമന്ത്രിയാകും എന്നുള്ള മത്സരമാണ് ഏകോപനത്തെക്കാൾ ഇപ്പോൾ ഇന്ത്യാ മുന്നണിയിൽ നിലനിൽക്കുന്നത്.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജുവിന്റെ വരവിലൂടെ മുനമ്പം കേരള രാഷ്ട്രീയ ചരിത്രത്തിലേക്ക് പ്രവേശിക്കുന്നു. മുനമ്പം പ്രശ്നം, സംശയരഹിതമന്യേ പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹരിക്കുന്നതായിരിക്കും എന്ന് റിജു മുനമ്പത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
തമിഴ്ട് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിലനിൽപ്പിനായി തീക്കളി നടത്തുന്നു. അതാണ് സ്വയം ഭരണ അവകാശം ഉന്നയിച്ചുകൊണ്ട് ചട്ടം 110 പ്രകാരം ചൊവ്വാഴ്ച തമിഴ്നാട് നിയമസഭയിൽ അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ അഴിമതി കേസിൽ വിചാരണ നേരിടാൻ പോകുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ കെ എം എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവ്.
മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാം പ്രഥമദൃഷ്ട്യാ അഴിമതി നടത്തിയെന്ന് കേരള ഹൈക്കോടതി കണ്ടെത്തി. അതിൻറെ അടിസ്ഥാനത്തിലാണ് ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിൽ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേർത്തലയിൽ ആദരിച്ച പരിപാടി സംഘടിപ്പിച്ചതിന്റെ പിന്നിൽ പിണറായി വിജയൻ ആണെന്ന് കരുതേണ്ടിയിരിക്കുന്നു. സാധാരണ ഒരു സംഘടനയിൽ നിശ്ചിത കാലയളവ് പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങൾ 25 വർഷവും 50 വർഷവും ഒക്കെ തികയുമ്പോഴാണ് .
മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് കേരള ഹൈക്കോടതി ഉത്തരവായി. 2015 ൽ ഏബ്രഹാം ധനകാര്യ സെക്രട്ടറിയായിരുന്നപ്പോൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. കിഫ്ബിയുടെ അദ്ധ്യക്ഷനും ഏബ്രഹമാണ്.
സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിനെതിരെ ഏതാനും നാൾ മുൻപ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തളിപ്പറമ്പ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തു.
2008 മുംബൈ ആക്രമണത്തിൻ്റെ സൂത്രധാരകരിൽ ഒരാളായ തഹാവൂർ റാണ അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത് ബിജെപിക്ക് വൻ രാഷ്ട്രീയ മൂലധനം. മോദി സർക്കാരിൻറെ കഴിഞ്ഞ 10 വർഷത്തിലേറെയായി ഉള്ള ശ്രമത്തിന്റെ വിജയം കൂടിയാണ് തഹാവൂർ റാണയെ വിട്ടു കിട്ടിയത്.