Skip to main content

ഈ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രി നേരിട്ടോ ?

മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് മെട്രോ മാന്‍ ഇ ശ്രീധരനെ ആദ്യം ഒഴിവാക്കിയത് പ്രധാന മന്ത്രി നേരിട്ടാണെന്ന് അഭ്യൂഹം .ഈ ശ്രീധരനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടാണ് മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിതെന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ വെറുതെ ഒഴിവാക്കിയതല്ല

സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.

താനല്ല അത് ചെയ്‌തെന്നും സ്വാമി തന്റെ അച്ഛനെപ്പോലെയാണെന്നും ആണ് പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍. സ്വാമിയുടെ അഭിഭാഷകന് കുട്ടി നല്‍കിയ കത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

തച്ചങ്കിരിയിലൂടെ സര്‍ക്കാര്‍ വിശ്വാസ്യത കളഞ്ഞു കുളിക്കുന്നു

പിണറായി സര്‍ക്കാര്‍ പലപ്പോഴും സ്വയം പരാജയം ഉറപ്പാക്കുന്ന തീരുമാനങ്ങളിലേക്കു നീങ്ങുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ രാഷട്രതന്ത്രജ്ഞതയ്ക്കു പകരം വ്യക്തികളുടെ പരിമിതത്വ സ്വഭാവം അല്ലെങ്കില്‍ പരിമിതികള്‍ തീരുമാനത്തെ സ്വാധീനിക്കുന്നു.അഡ്മിനിസ്‌ട്രേഷന്‍ ചുമതലയുള്ള എ ഡി ജി പി യായി ടോമിന്‍ ജെ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത്  നിയമിച്ചത്  ഏറ്റവും വലിയ സ്വയം പരാജയം ഏറ്റുവാങ്ങുന്ന തീരുമാനമായി.

കൊച്ചി മെട്രോ ഉദ്ഘാടനം: പ്രമുഖരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രിനല്‍കിയ കത്ത് ഫലം കണ്ടു

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലെയെയും , ഇ ശ്രീധരനെയും ഉള്‍പ്പെടുത്തും.വേദിയിലിരിക്കേണ്ടവരുടെ നിരയില്‍ നിന്ന് പ്രധാനപ്പെട്ടവരെ ഒഴിവാക്കിയ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിക്ക് കത്തെഴുതിരുന്നു. എന്നാല്‍ പി ടി തോനസ് എം എല്‍ യുടെ കാര്യം തീരുമാനമായില്ല.

ഗര്‍ഭിണികള്‍ക്കുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ കെണിയോ?

ഗര്ഭിണികള്‍ക്കുള്ള ആയുഷ് മന്ത്രാലയത്തിന്റെ നിര്ദേശങ്ങളില്‍ പുതുതായ് ഒന്നും തന്നെയില്ല.ഇതും ഭക്ഷണ  സ്വതന്ത്ര്യത്തി ലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനു തുറന്നു കിട്ടുന്നത് തങ്ങളുടെ നിക്ഷിപ്ത അജണ്ടകള്‍ അനായാസം നടപ്പിലാക്കാനുള്ള വഴിയാണ്

തച്ചങ്കരിയെ നിയമിച്ചത് സെന്കുമാറിനെ നിരീക്ഷിക്കനോയെന്നു ഹൈക്കോടതി

തച്ചങ്കരിക്കെതിരായ കേസ്സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുരുവിനെ ഈഴവനാക്കുന്ന മന്ത്രി സുധാകരന്റെ കണ്ടെത്തല്‍

ശങ്കരാചാര്യര്‍ പോട്ടെ, ശ്രീ നാരായണ ഗുരുവിനെയെങ്കിലും എളിയതോതില്‍ മന്ത്രി സുധാകരന്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ലജ്ജയില്ലാതെ വിളിച്ചുപറയില്ലയിരുന്നു .

ഇന്ത്യയില്‍ 2030ല്‍ പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് വിട: വിപ്ലവകരമായ തീരുമാനം

  പതിമൂന്നു കൊല്ലത്തിനകം രാജ്യം ഭൗതികമായി പുതുയുഗത്തിലേക്ക് ഏതാണ്ട് പൂര്‍ണമായി  മാറുന്നുവെന്നുള്ള സൂചനയാണ് രണ്ടായിരത്തി മുപ്പതോടെ ഇന്ത്യയില്‍ ഇല്ക്ട്രിക് കാര്‍ വില്‍പ്പന മേത്രമേ ഉണ്ടാവുകയുള്ളൂ എന്ന പ്രഖ്യാപനം.കേരളവും രാജ്യവും കണ്ടുട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിപ്ലവം

വിഴിഞ്ഞം: വി.എസ്സിന്റേത് നിരുത്തരവാദിത്വപരമായ ആവശ്യം

സംസ്ഥാന സർക്കാരിന്റെ സഹകരണവും സഹായവുമില്ലാതെ ആർക്കും ഇവിടെ പ്രവർത്തിക്കുക സാധ്യമല്ല .അതിനാൽ അദാനിയല്ല മറിച്ച് സംസ്ഥാന സർക്കാരാണ് വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിനു ഗുണമാകുമോ ദോഷമാകുമോ എന്നു നിശ്ചയിക്കേണ്ടത്. പദ്ധതി നിർത്തിവെച്ചാൽ സംസ്ഥാനത്തിന് നഷ്ടവും അദാനിക്ക് ലാഭവമായിരിക്കും ഉണ്ടാവുക.

ക്രമസമാധാനം വഷളാകുമ്പോള്‍ നിര്‍വീര്യമായി പോലീസ്

സെൻകുമാർ അധികാരമേറ്റ ശേഷം അദ്ദേഹത്തെ പ്രവർത്തിക്കാതിരിക്കാൻ എല്ലാ രീതിയിലും ശ്രമിക്കുന്ന സർക്കാരിനെയാണ് ജനങ്ങൾക്കറിയാൻ കഴിയുന്നത്. സെൻകുമാറിനെ നിർവീര്യമാക്കുന്നതിന്റെ ഭാഗമായി ഭാവിയിൽ ദോഷം സംഭവിക്കുന്ന തരത്തിലുള്ള പുത്തൻ കീഴ്വഴക്കങ്ങളും സർക്കാർ ചെയ്യുന്നു.