ചൈനയിലെ ഭൂകമ്പം: മരണം 381 കടന്നു
ചൈനയിലെ യുന്നാന്‍ പ്രവിശ്യയില്‍ ഞായറാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 12,000 വീടുകള്‍ തകര്‍ന്നതായും 30,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കണക്കാക്കുന്നു.
ചൈനയിലെ യുന്നാന്‍ പ്രവിശ്യയില്‍ ഞായറാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 12,000 വീടുകള്‍ തകര്‍ന്നതായും 30,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കണക്കാക്കുന്നു.
പാക്കിസ്ഥാനിലെ തെക്കന്‍ മേഖലയിലെ നവാബ്ഷാ ജില്ലയിലുണ്ടായ ഭൂചലനത്തിൽ 2 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകളുടെ മേൽക്കൂരകൾ തകർന്നു.
ഭൂചലനമുണ്ടായതിന് പിന്നാലെ ചിലിയിലെ ഒരു വനിതാ ജയിലില്‍ നിന്ന് 300 വനിതാ തടവുകാരികള്‍ ജയില്‍ ചാടി രക്ഷപ്പെട്ടു. ഇവരില്‍ 13 പേരെ കണ്ടെത്തിയാതായി പോലീസ് അറിയിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ രാവിലെ 10നും 10.10നുമിടക്കായി നേരിയ ഭൂചലനം അനുഭവപ്പെട്ടു.
ചൊവ്വാഴ്ച് പുലര്‍ച്ചെ 12.40-നും 3.41നുമിടയില്‍ നാല് തവണയാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം ഉണ്ടായത്
ജപ്പാനിലെ ഫുകുഷിമയിൽ റിക്ടർ സ്‌കെയിലിൽ 7.3 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഒരു മിനിറ്റോളം നീണ്ടു നിന്ന ഭൂകമ്പത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല