Skip to main content

വ്യക്തിപൂജ ആക്ഷേപവുമായി വി.എസിനെതിരെ പടനീക്കം നടത്തിയ പിണറായിയെ അതേ ആക്ഷേപം തിരിഞ്ഞു കൊത്തുന്നോ?

ക്യാപ്റ്റന്‍ വിവാദം സി.പി.എമ്മിനകത്തും അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചകളാണ് കുറച്ചേറെ ദിവസങ്ങളായി കാണാന്‍ സാധിക്കുന്നത്. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ തുടക്കത്തില്‍ ദേശാഭിമാനിയാണ് മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന തലക്കെട്ടോടെ............

ഫ്‌ളാറ്റുകള്‍ പൊളിക്കണം; നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പെടുത്തണം: വി.എസ്

തീരദേശ സംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തി മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു............

കളിയിൽ രാജ്യസ്നേഹത്തെ കുഴയ്ക്കുന്നത് രാജ്യദ്രോഹം

ഉന്മേഷം, ഉത്സാഹം, രസം ഇവയൊക്കെയാണല്ലോ കളിരസം. രാജ്യസ്നേഹം നുണഞ്ഞ് രുചിച്ച് ഏമ്പക്കം വിട്ട് സുഖിക്കാനുള്ള അവസരമാക്കി കളിയെ ആസ്വദിക്കാൻ ശ്രമിച്ചാൽ ഫലം ഷണ്ഡത്വം. ഓസിസിൻ്റെ ട്രാവിസ് ഹെഡ്‌ സെഞ്ച്വറി നേടിയപ്പോൾ ആ നീലക്കടൽ സ്റ്റേഡിയത്തിൽ നിന്ന് നിശബ്ദതയായിരുന്നു മുഴങ്ങിയത്. ഒരു കൈയ്യടിത്തിര പോയിട്ട് അതിൻ്റെ ഓളം പോലുമുണ്ടായില്ല.

അപ്പീല്‍ പോകുന്നത് വി.എസിന്റെ അവകാശം; സോളാര്‍ കേസില്‍ വിധികളെല്ലാം തനിക്ക് അനുകൂലമെന്ന് ഉമ്മന്‍ ചാണ്ടി

തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മാനനഷ്ടകേസിലെ വിധിക്കെതിരെ അപ്പീല്‍ പോയാലും പ്രശ്നമില്ലെന്ന് ഉമ്മന്‍ ചാണ്ടി. വിധിക്കെതിരെ അപ്പീല്‍ പോകുക എന്നത് വി.എസിന്റെ അവകാശമാണ്. മാനനഷ്ടകേസില്‍ ഉള്‍പ്പെടെ............

വി.എസിന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍............

ദേഹാസ്വാസ്ഥ്യം; വി.എസ് അച്യുതാനന്ദന്‍ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. തിരുവനന്തപുരം പട്ടത്തെ എസ്.യു.ടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. തല്‍ക്കാലം ഐ.സി.യുവില്‍............

Subscribe to Travis Head