ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടൽ സംസ്ഥാനത്തിന്റെ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലാണ് അരങ്ങേറുന്നത് .മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിച്ചു , സാമ്പത്തികമായി ദുരന്തസമാനമായ സാഹചര്യത്തിലാണ് കേരള മിന്ന്. എന്നാൽ ഇപ്പോൾ സർക്കാർ കൊടുക്കുന്ന മുൻഗണന ഗവർണറെ രാഷ്ട്രീയമായി തെരുവിൽ നേരിടാൻ.
Kerala CM redefines criminality
ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടൽ സംസ്ഥാനത്തിന്റെ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലാണ് അരങ്ങേറുന്നത് .മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിച്ചു , സാമ്പത്തികമായി ദുരന്തസമാനമായ സാഹചര്യത്തിലാണ് കേരള മിന്ന്. എന്നാൽ ഇപ്പോൾ സർക്കാർ കൊടുക്കുന്ന മുൻഗണന ഗവർണറെ രാഷ്ട്രീയമായി തെരുവിൽ നേരിടാൻ
ക്രൂരതയുടെ മുന്നിൽ ആർദ്രമായ പോലീസ്മുഖം
ഇരുട്ടിന്റെ പശ്ചാത്തലത്തിൽ വെളിച്ചത്തെ അറിയുന്നത് പോലെ ക്രൂരതയുടെ നടുവിൽ മനുഷ്യത്വം തിളങ്ങിനിൽക്കുന്നു. കായംകുളത്ത് നവകേരളസദസ്സ് ബസിന് നേരെ കരിങ്കൊടി കാണിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മുളവടി കൊണ്ട്തല്ലിച്ചതച്ച രംഗം അതാണ് ഓർമിപ്പിക്കുന്നത്.
സി.പി.എം എന്തുകൊണ്ട് പാലസ്തീൻ റാലിയിലേക്ക് കോൺഗ്രസ്സിനെ ക്ഷണിക്കുന്നില്ല
പാലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം എന്തുകൊണ്ട് കോൺഗ്രസിനെ ക്ഷണിക്കുന്നില്ല? എന്തുകൊണ്ട് മുസ്ലിം ലീഗിനെ ആദ്യ റാലിയിലേക്ക് ക്ഷണിച്ചു ?.
മിമിക്രി എങ്ങനെ കലാരൂപമാകും
വിനോദത്തിലൂടെ മനുഷ്യനിൽ പരിവർത്തനം സൃഷ്ടിച്ച് മനുഷ്യത്വത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നത് യാതൊന്നാണോ അതിനെയാണ് കലയായി കരുതപ്പെടുന്നത് . എന്നാൽ മിമിക്രി ആ ദൗത്യം നിർവഹിക്കുന്നില്ല .മറിച്ച് പലപ്പോഴും വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന അനുകരണമാണ് ആസ്വാദകരെ ചിരിപ്പിക്കുന്നത്..
ഗാസയിലൂടെ തെളിയുന്ന അമേരിക്കയുടെ മുഖം
താലിബാൻ ആയിക്കോട്ടെ ഹമാസ് ആയിക്കോട്ടെ അവയുടെ സൃഷ്ടാക്കളും അതിനെ വളർത്തി വലുതാക്കിയതും. ഇപ്പോഴും അമേരിക്കയുടെ മനുഷ്യാവകാശ സംരക്ഷക മുഖം വലിയ പോറൽ ഇല്ലാതെ സംരക്ഷിക്കാൻ ഇപ്പോഴും കഴിയുന്നു എന്നുള്ളതാണ് വസ്തുത.
ക്യാബിനറ്റ് ബസ്സ്: ആവശ്യമില്ലാത്ത വിവാദം
എന്തിൻറെ പേരിലാണെങ്കിലും മന്ത്രിസഭ ഒന്നിച്ച് ജനങ്ങളെ കാണുമ്പോൾ അത് ഇത്തരത്തിൽ ക്യാബിനറ്റ് ബസിൽ വന്ന് കാണുമ്പോള്‍ ജനത്തിന് സാമ്പത്തികമായും ഭരണപരമായും ഗുണം ചെയ്യും.
കളിയിൽ രാജ്യസ്നേഹത്തെ കുഴയ്ക്കുന്നത് രാജ്യദ്രോഹം
ഉന്മേഷം, ഉത്സാഹം, രസം ഇവയൊക്കെയാണല്ലോ കളിരസം. രാജ്യസ്നേഹം നുണഞ്ഞ് രുചിച്ച് ഏമ്പക്കം വിട്ട് സുഖിക്കാനുള്ള അവസരമാക്കി കളിയെ ആസ്വദിക്കാൻ ശ്രമിച്ചാൽ ഫലം ഷണ്ഡത്വം. ഓസിസിൻ്റെ ട്രാവിസ് ഹെഡ് സെഞ്ച്വറി നേടിയപ്പോൾ ആ നീലക്കടൽ സ്റ്റേഡിയത്തിൽ നിന്ന് നിശബ്ദതയായിരുന്നു മുഴങ്ങിയത്. ഒരു കൈയ്യടിത്തിര പോയിട്ട് അതിൻ്റെ ഓളം പോലുമുണ്ടായില്ല.









