രണ്ടു ദിവസമായി രണ്ടുവയസ്സുകാരന്‍ മകന്‍ കാര്യമായി ഭക്ഷണം കഴിക്കുന്നില്ല. കുഞ്ഞിന്റെ അമ്മയ്ക്ക് ആധി. രണ്ടാം ദിവസം അമ്മ പണിപ്പെട്ട് കുറച്ച് ഭക്ഷണം അവന് കൊടുത്തു. ആനേടേം പൂച്ചേടേയുമൊക്കെ കഥ പറഞ്ഞും മറ്റും.
ആദ്യമാസങ്ങളില്‍ മാതാപിതാക്കളുടെ നോട്ടക്കുറവുമൂലമുണ്ടാകുന്ന ശ്രദ്ധക്കുറവില്‍ നിന്നുടലെടുക്കുന്ന അരക്ഷിതത്വബോധം ഇല്ലാതാക്കാനാണ് കുഞ്ഞുങ്ങള്‍ ഒരു ബലത്തിനെന്നോണം വിരല്‍ വായിലുടുന്നത്. അപ്പോള്‍ അതും മാതാപിതാക്കള്‍ അനുവദിക്കില്ല. വാക്കാല്‍ വിലക്കുക മാത്രമല്ല, മറിച്ച് വിരല്‍ ബലാല്‍ക്കാരമായി വലിച്ചെടുക്കുകയും ചെയ്യും.
പഠിപ്പിക്കുന്നതിന് വേണ്ടി പട്ടാള ചിട്ടയാണ് അവിടെ നടപ്പിലാക്കുന്നത്. രാവിലെ ഉറക്കം എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നതുവരെ മണിമുഴക്കങ്ങളാണ് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നത്.കുളിക്കാന്‍, കഴിക്കാന്‍, കളിയ്ക്കാന്‍, പഠിക്കാന്‍ വരെയും മണിയടികള്‍. മണിയടിയ്ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ ചൂരല്‍ പ്രയോഗമായിരിക്കും അവരെ കാത്തുനില്‍ക്കുന്നത്
പെണ്‍കുട്ടികള്‍ക്കിടയിലെ വിഷാദരോഗത്തിനു പ്രധാനകാരണം ബ്രേക്കപ്പ്(breakup) ആണെന്ന് സര്‍വെ ഫലം. മുംബൈയിലെ നിര്‍മ്മല നികേതന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
രാധാകൃഷ്ണന്റെ അടുത്ത കമന്റാണ് അവിടെ കരിക്ക് കുടിക്കാൻ കൂടിനിന്നവരുടെ പ്രതികരണം ചിരിയിലൊതുക്കിയത്. ഈ പഠിപ്പും പത്രാസ്സുമൊക്കെയുണ്ടായിട്ട് എന്തു പ്രയോജനം എന്നാണ് അയാൾ ചോദിക്കുന്നത്.
സൈബര്‍ ലോകം നമ്മുടെ സ്വകാര്യത മുഴുവന്‍ നശിപ്പിച്ചു എന്ന മുറവിളി ഒരു വശത്തു നടക്കുമ്പോള്‍ തന്നെ മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളിലും കുടുംബങ്ങള്‍ തന്നെ തങ്ങളുടെ സ്വകാര്യതയെ ഉത്സവമാക്കുന്നതൊരു കൗതുകക്കാഴ്ചയാണ്.
