2014-ല്‍ മുംബൈയില്‍ ഒരു മുസ്ലിം യുവാവിനെ അടിച്ചുകൊന്ന കേസിലെ മൂന്ന്‍ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതത്തിന്റെ പേരില്‍ പ്രകോപിതരായാണ് ഇവര്‍ കൊലപാതകം നടത്തിയതെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
2014 ജൂണ്‍ രണ്ടിനാണ് 28-കാരനായ മൊഹ്സിന്‍ ഷെയ്ഖിനെ ഒരു സംഘം ബൈക്കില്‍ നിന്ന്‍ വലിച്ചുവീഴ്ത്തി ഹോക്കി സ്റ്റിക്കുക്കളും ക്രിക്കറ്റ് ബാറ്റുകളും കൊണ്ട് അടിച്ച് കൊന്നത്. ശിവാജി, ശിവ സേന നേതാവായിരുന്ന ബാല്‍ താക്കറെ എന്നിവര്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഹിന്ദു രാഷ്ട്ര സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു അക്രമികള്‍.
സോഷ്യല്‍ മീഡിയയിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കല്‍ സാമുദായിക സ്പര്‍ദ്ധ വളരുന്നതിനും കാരണമാവുന്നെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്
തമിഴ്‌നാട്ടില്‍ ജാതിസംഘര്‍ഷത്തിനിടയാക്കിയ പ്രണയകഥയ്ക്ക് ദാരുണാന്ത്യം. “സാമുദായിക സമ്മര്‍ദ്ദ”ത്തെ തുടര്‍ന്ന് ഭര്‍ത്താവിനരികിലേക്ക് തിരിച്ചുപോകുന്നില്ലെന്ന് വണ്ണിയാര്‍ സമുദായാംഗമായ ഭാര്യ എന്‍.
അള്ളാഹുവല്ലാതെ ആരെയെങ്കിലും ആരാധ്യരായി അംഗീകരിക്കുന്നത് അനിസ്‌ളാമികമാണെന്ന കാരണത്താലാണ് ഇത്തരത്തിലൊരു സർക്കാർ ഉത്തരവിടുന്നതിന് ഭരണാവസരം ഉപയോഗിച്ചത്.

