കടൽക്കൊല: ഇന്ത്യയിലെ വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി
നാവികരുടെ വിചാരണ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുമ്പോള്‍ ഇറ്റാലിയന്‍ പ്രതിനിധി ഹാജരാകില്ലെന്ന് ഇറ്റാലിയൻ നയതന്ത്രപ്രതിനിധി സ്റ്റെഫാൻ ഡി. മിസ്തുര അറിയിച്ചു.
നാവികരുടെ വിചാരണ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുമ്പോള്‍ ഇറ്റാലിയന്‍ പ്രതിനിധി ഹാജരാകില്ലെന്ന് ഇറ്റാലിയൻ നയതന്ത്രപ്രതിനിധി സ്റ്റെഫാൻ ഡി. മിസ്തുര അറിയിച്ചു.
കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിനായി യു.എന്‍ പൊതുസഭാ സെക്രട്ടറി ജോണ്‍ ആഷെ ഇന്ന് ഇന്ത്യയിലെത്തും.
നാവികരുടെ വിചാരണ ഇറ്റലിയില്‍ വെച്ച് നടത്തണമെന്നും വിചാരണ തുടങ്ങും വരെ ഇരുവരെയും വിട്ടയക്കണമെന്നും ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി ആഞ്ജലീനോ അല്‍ഫാറോ ആവശ്യപ്പെട്ടു.
സുവ നിയമം ഒഴിവാക്കിയെങ്കിലും കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എക്ക് അധികാരമുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. കോടതി അനുവദിച്ചാല്‍ തുടരന്വേഷണം നടത്താമെന്നും എന്‍.ഐ.എ അറിയിച്ചു
ഭീകര പ്രവര്‍ത്തനത്തിനും കടല്‍ക്കൊള്ളക്കും എതിരെയുള്ള സുവ നിയമം കേസില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.സുവയില്ലാതെ എന്‍.ഐ.എയ്ക്ക് കടല്‍ക്കൊല അന്വേഷിക്കാന്‍ നിയമപ്രകാരം പറ്റുകയില്ല.
ഏത് നിയമമനുസരിച്ചാണ് പ്രതികളെ വിചാരണ ചെയ്യുന്നതെന്ന് അടുത്ത ബുധനാഴ്ചയ്ക്കകം എഴുതിനല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറ്റലിയുടെ നടപടി.