V.S Achuthanandan

ആരോഗ്യം വീണ്ടെടുത്ത് വരുന്നു, ഒരു മാസത്തിനകം സജീവമാകും: വി.എസ്

ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ഒരു മാസത്തിനകം പൊതുപരിപാടികളില്‍ സജീവമാകുമെന്നും വി.എസ്.അച്യുതാനന്ദന്‍. ഫെയ്‌സ്ബുക്കിലാണ് വി.എസിന്റെ സന്ദേശം. കൊവിഡ് 19 വ്യാപനത്തിനെതിരെ.........

പീഡന പരാതി: പി.കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വി.എസ്

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. പരാതി വിശദമായി പഠിച്ച ശേഷം വേണം നടപടികള്‍ സ്വീകരിക്കാന്‍.....

വികസന നയത്തില്‍ മാറ്റം അനിവാര്യം; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ രാഷ്ട്രീമായി മാത്രം കേരളം കണ്ടു: വി.എസ്

സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടില്‍ മാറ്റം വരണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. കേരളത്തിലെ പ്രളയ ദുരന്തത്തിന് ആക്കം കൂട്ടിയത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ്. മനുഷ്യന്‍ പ്രകൃതിയില്‍ നടത്തിയ......

സംസ്ഥാനത്ത് ‘വിജിലന്‍സ് രാജാ’ണോയെന്ന്‍ ഹൈക്കോടതി; അഴിമതിക്കെതിരെ നടപടിയില്ലെന്ന് വി.എസ്

സംസ്ഥാനത്ത് ‘വിജിലൻസ് രാജാ’ണോ നടക്കുന്നതെന്ന് ഹൈക്കോടതി. വിജിലൻസ് കോടതികൾ അനാവശ്യ വ്യവഹാരങ്ങൾക്ക് വഴിയൊരുക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. എൻ.ശങ്കർ റെഡ്ഡിയ്ക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിജിലൻസിനും വിജിലൻസ് കോടതികൾക്കുമെതിരെ ഹൈക്കോടതിയുടെ വിമർശനം.

 

മന്ത്രിസഭ യോഗം ചേർന്ന് കൈക്കൊണ്ട തീരുമാനങ്ങൾ പോലും ചോദ്യം ചെയ്യുന്ന വിജിലൻസിന്റെ നടപടി ഉചിതമല്ലെന്ന്‍ കോടതി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ പുതിയ സർക്കാർ പുന:പരിശോധിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

 

കലഹസിംഹാസനം പിടിച്ചടക്കിയ സി.പി.ഐ

Glint Staff

അകത്തു നിന്നു കലഹിക്കുമ്പോഴാണ് മലയാളിക്ക് എരിയും പുളിയും അനുഭവപ്പെടുക. അതാണ് അച്യുതാനന്ദൻ കൈയ്യടക്കിയ കലഹസിംഹാസനം. അതു മനസ്സിലാക്കിയാണ് ഇപ്പോൾ സി.പി.ഐ ആ സിംഹാസനത്തിന്റെ അടുത്തെത്തിയിരിക്കുന്നത്.

പാറ്റൂര്‍ ഭൂമി കേസ്: രേഖകള്‍ ഹാജരാക്കി വി.എസ്; വിജിലന്‍സിന് കോടതി വിമര്‍ശനം

തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു വിജിലൻസ് പറഞ്ഞ രേഖകൾ ഭരണപരിഷ്കരണ കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ ഹാരാക്കിയതോടെയാണ് വിജിലൻസിന് നേർക്ക് കോടതി വിമർശനമുന്നയിച്ചത്.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തിരുവനന്തപുരത്ത്; വി.എസിനെതിരെയുള്ള റിപ്പോര്‍ട്ടും അജണ്ടയില്‍

ഉത്തര്‍ പ്രദേശ്‌ അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് സംസ്ഥാന തലസ്ഥാനത്ത് ആദ്യമായി നടക്കുന്ന യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം.

ദേശാഭിമാനി ഭൂമിയിടപാട്: വി.എസ് പി.ബി.ക്ക് പരാതി നല്‍കി

പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് വി.എം രാധാകൃഷ്ണന് കുറഞ്ഞ വിലയ്ക്ക് ദേശാഭിമാനിയുടെ ഭൂമി വിറ്റതെന്ന് കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്തില്‍ വി.എസ് കുറ്റപ്പെടുത്തി.