കര്‍ണ്ണാടക സംഗീതം ആസ്വദിക്കുന്ന കാര്യത്തില്‍ വെളിയത്തിനുണ്ടായിരുന്ന കമ്പത്തെ ബൂര്‍ഷ്വാ ആസ്വാദനശീലമെന്നാണ് ജയശങ്കര്‍ വിശേഷിപ്പിച്ചത്. എല്ലാ ചരാചരങ്ങളുടേയും ചങ്ങാതിയായിരിക്കണം ഉത്തമനായ മനുഷ്യനെന്ന ഗാന്ധിചിന്ത പ്രായോഗികാര്‍ഥത്തില്‍ നടപ്പാക്കിയ ഋഷിതുല്യനായ കമ്യൂണിസ്റ്റായിരുന്നു വെളിയമെന്ന് മുല്ലക്കര രത്‌നാകരന്‍.