plane crash

കരിപ്പൂരില്‍ മരിച്ചത് 18 പേര്‍; ഔദ്യോഗികസ്ഥിരീകരണം

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചത് 18 പേരാണെന്ന് ഔദ്യോഗികസ്ഥിരീകരണം. രണ്ട് ഗര്‍ഭിണികളും രണ്ട് കുട്ടികളുമടക്കം 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവിധ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന വിവരം പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്...........

കരിപ്പൂരില്‍ വിമാനം താഴ്ചയിലേക്ക് പതിച്ചു; പൈലറ്റ് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റ് മരിച്ചു. കാപ്റ്റന്‍ ദീപക് വസന്ത് ആണ് മരിച്ചത്. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 177 യാത്രക്കാരും 6 ജീവനക്കാരുമാണ്

വിമാനം തകര്‍ക്കലിനെതിരെ ഇറാനില്‍ വന്‍ പ്രതിഷേധം

യുക്രെയ്‌ന്‍ വിമാനം അബദ്ധത്തില്‍ തകര്‍ത്തതാണെന്ന കുറ്റസമ്മതത്തന് പിന്നാലെ ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ചയാണ് 176 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന്.........

നേപ്പാളില്‍ വിമാനം തകര്‍ന്ന് 50 പേര്‍ മരിച്ചു

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. വിമാനത്തില്‍ 67 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കെത്തിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു.

കൊച്ചിയില്‍ നാവികസേനയുടെ ഡ്രോണ്‍ വിമാനം തകര്‍ന്ന് വീണു

നിരീക്ഷണ പറക്കലിനിടെ നേവികസേനയുടെ പൈലറ്റില്ലാ ഡ്രോണ്‍ വിമാനം കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റില്‍ തകര്‍ന്ന് വീണു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. നാവിക വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എത്താനിരിക്കെയാണ് അപകടമുണ്ടായത്.

ഇറാനില്‍ വിമാനം റോഡില്‍ തകര്‍ന്ന്‍ വീണു; 38 മരണം

ആണവ പ്രശ്നത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര ഉപരോധത്തെ തുടര്‍ന്ന്‍ കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ ഉപയോഗിക്കുന്ന ഇറാനില്‍ വിമാന അപകടങ്ങളുടെ തോതും അധികമാണ്.

വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍കുലീസ് യാത്രാവിമാനം തകര്‍ന്നു; അഞ്ച് മരണം

ഇന്ത്യന്‍ വ്യോമസേനയുടെ യാത്രാവിമാനം സി-130ജെ സൂപ്പര്‍ ഹെര്‍കുലീസ് വെള്ളിയാഴ്ച കാലത്ത് ഗ്വാളിയോര്‍ വ്യോമത്താവളത്തിന് സമീപം തകര്‍ന്നുവീണു.

നേപ്പാളില്‍ വിമാനം തകര്‍ന്ന് 18 പേര്‍ മരിച്ചു

പറന്നു പൊങ്ങി മിനിട്ടുകൾക്കുള്ളിൽ വിമാനത്തിന് കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെടുകയും പിന്നീട് അർക്കകാഞ്ചി ജില്ലയിലെ ഖിദിം വനത്തിൽ തകർന്ന നിലയിൽ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.