തോപ്പിൽ ഭാസിയുടെ അശ്വമേധത്തിലെ ഡോക്ടറുടെ വേഷം മുമ്പ് അവതരിപ്പിച്ച് കൈയടി നേടിയത് കെ.പി ഉമ്മറായിരുന്നു. സിനിമയിൽ സത്യനും. എന്നാൽ ബൈലാഡില മലയാളികളെ അമ്പരപ്പിച്ചത് ഗോപാലകൃഷ്ണന്റെ ഡോക്ടറായിരുന്നു.
നടനും ഗായകനും ഒരുപക്ഷെ, മലയാള സിനിമയില്‍ മിമിക്രി ഉപയോഗിച്ച ആദ്യതാരവുമായ പട്ടം സദന്‍ ജീവിതത്തെ നിസ്സാരമായി തട്ടിക്കളിച്ചു. ദുഃഖിക്കാൻ ആരുമില്ലാതെ എവിഎം ശ്മശാനത്തിൽ എരിഞ്ഞടങ്ങിയ ആ ജീവിതത്തിന്റെ ഒരു രേഖ.
മധുരം, സൗമ്യം, ദീപ്തം എന്നത് സംഗീതത്തിന്റെ അന്തസത്തയാണ്, അനുശീലമാണ്. രാഘവന്‍മാഷിന്റെ സംഗീതത്തിലും ജീവിതത്തിലും മധുരവും സൗമ്യവും ദീപ്തവുമായ നിറക്കൂട്ടുകള്‍ നാം കാണുന്നു.