Mathrubhumi

ഓണ്‍ലൈന്‍ റമ്മി വച്ച് ലാഭമുണ്ടാക്കുന്ന പത്രങ്ങള്‍

കഴിഞ്ഞ ദിവസങ്ങളില്‍ മിക്കവാറും എല്ലാ പത്രങ്ങളിലും വന്ന വാര്‍ത്തയായിരുന്നു ഓണ്‍ലൈന്‍ ഗേമുകള്‍ അപകടം സൃഷ്ടിക്കുന്നു എന്നുള്ളത്. തിരുവനന്തപുരത്ത് ഒരു യുവാവ് ഓണ്‍ലൈന്‍ റമ്മി കളിച്ച് ധനനഷ്ടം ഉണ്ടായി ആത്മഹത്യ ചെയ്തതിന്റെ ഉദാഹരണവും.............

ശിവശങ്കറിന്റെ കുടുംബത്തെ ജീവിക്കാന്‍ അനുവദിക്കുക

Glint Desk

കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്ന വാക്കാണ് ധാര്‍മ്മികത. പ്രതേയകിച്ച് റേറ്റിങ്ങില്‍ ഒന്നുമുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചാനലുകള്‍. തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരി എന്നവിധത്തിലാണ്.......

അജ്ഞാത പത്രാധിപര്‍ റിപ്പോര്‍ട്ടറെ സ്വാധീനിച്ചപ്പോള്‍ വിവാഹേതരബന്ധം സൗഹൃദമായി

Glint Staff

മാധ്യമങ്ങള്‍ക്കിന്ന് പത്രാധിപ തസ്തികയുണ്ട്. എന്നാല്‍ പത്രാധിപത്യം ഫലത്തില്‍ ഇല്ല. പത്രാധിപന്മാര്‍ ഇല്ലാത്ത മാധ്യമലോകമാണ്. അതേസമയം എല്ലാ മാധ്യമങ്ങളെയും ഒരു അജ്ഞാത പത്രാധിപന്‍ നയിക്കുകയും ചെയ്യുന്നുണ്ട്. അത് അജ്ഞാത................

ഇത്‌ മഴക്കുരുതിയല്ല, മനുഷ്യക്കുരുതിയാണ്

Glint Staff

മാതൃഭൂമി ദിനപ്പത്രത്തിന്റെ ജൂണ്‍ 15 ലെ മുഖ്യ തലക്കെട്ട് 'മഴക്കുരുതി' എന്നാണ്. ചുവന്ന ആ തലവാചകത്തിനു വലതു വശത്തായി പ്രധാനവിവരങ്ങള്‍ കറുപ്പ് പശ്ചാത്തലമാക്കി വെള്ളയില്‍ കൊടുത്തിരിക്കുന്നു,' കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി ഏഴുപേര്‍ മരിച്ചു; ഏഴു പേരെ കാണാതായി'.തൊട്ടു താഴെ കൊടുത്തിരിക്കുന്ന വിവരം ' സംസ്ഥാനത്താകെ 15 മരണം...

'മാതൃഭൂമി'യിൽ വരാൻ പാടില്ലായിരുന്ന തലവാചകം

Glint Staff

ഈ തലവാചകത്തിലെ രണ്ട് പ്രധാന വാക്കുകൾ അച്ഛൻ, വെട്ടി എന്നിവയാണ്. വാക്കുകൾ അതു പതിക്കുന്ന മനസ്സിൽ ചിത്രങ്ങളെ സൃഷ്ടിക്കും. ആ ചിത്രങ്ങളിലൂടെയാണ് മനുഷ്യൻ കാര്യങ്ങൾ ഗ്രഹിക്കുന്നത്.

മാതൃഭൂമി വിഷയം സാമൂഹ്യവിഷയമാകുമ്പോൾ

Glint Staff

മുനീറിനെപ്പോലെ മിതവാദ മുഖമുള്ള ഒരാൾ പ്രവാചകനിന്ദ സഹിക്കാനാകുന്നില്ലെന്നും വേദന കടിച്ചമര്‍ത്തുന്നതായും പോസ്റ്റിട്ടാൽ കേരളത്തിൽ വർഗ്ഗീയതയ്ക്ക് സമാന്തരമായി തഴച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ധാര ഏതു വിധം പെരുമാറുമെന്ന് ഏത് മലയാളിക്കും മനസ്സിലാകുന്നതാണ്.

സെന്‍കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍: എസ്.ഡി.പി.ഐക്കെതിരെ കേസെടുത്തു

സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.പി സെന്‍കുമാര്‍ ജാതി തിരുത്തി ജോലി നേടിയെന്ന പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് എസ്.ഡി.പി.ഐക്കെതിരെ പോലീസ് കേസെടുത്തു

സെൻകുമാറും എസ്ഡിപിഐ പോസ്റ്ററും

സെൻകുമാറിനെതിരെ ആസൂത്രിതമായ നീക്കം എസ്ഡിപിഐ നടത്തുന്നുവെന്ന സംശയത്തിന് ഇട നല്‍കുന്നതാണ് അദ്ദേഹത്തിനെതിരെ വന്ന തെറ്റായ വാർത്തയുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനമൊട്ടുക്ക് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

മലയാള പത്രങ്ങളും ക്രിക്കറ്റും

വസിഷ്ഠ് എം.സി.

1983-ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രപ്രസിദ്ധമായ ലോകകപ്പ് വിജയത്തോടുകൂടിയാണ് ക്രിക്കറ്റ് കേരളത്തിൽ ജനപ്രിയ കായികരൂപമായി മാറാൻ തുടങ്ങിയത്.

മുഖ്യമന്ത്രിയുടെ ഖേദപ്രകടനം ഉയര്‍ത്തുന്ന എട്ടു ചോദ്യങ്ങള്‍

തെറ്റായ വിവരങ്ങൾ ലഭ്യമാക്കുന്ന ഇന്റലിജൻസ് വകുപ്പ് സംസ്ഥാനത്തിന് ആപത്താണ്. കാരണം ഈ വിവരങ്ങള്‍ സര്‍ക്കാറിന് തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപോല്‍ബലകമാകേണ്ടവയാണ്.