kodambakkam

മണിമുഴക്കങ്ങളില്ലാതെ ഹരികേശന്‍ തമ്പി

Author: 

പി.കെ ശ്രീനിവാസന്‍

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മണിമുഴക്കം, ചാപ്പ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്തിട്ടും വിസ്മൃതിയിലേക്ക് നിപതിച്ച ഹരിയെന്ന ഹരികേശന്‍ തമ്പിയുടെ സഞ്ചാരപഥങ്ങള്‍. 

സിനിമയിൽ കൈവച്ച മരണം എന്ന കോമാളി

Author: 

പി.കെ ശ്രീനിവാസന്‍

ചലച്ചിത്ര താരങ്ങളില്‍ ഭീതി വിതച്ചിരുന്ന കോടമ്പാക്കത്തെ മരണം. ചില മരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ഓര്‍ക്കുന്നു മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.കെ ശ്രീനിവാസന്‍.

വ്യത്യസ്തനാം രജനിയുടെ ഒരു കിരാതവൃത്തം

Author: 

പി.കെ ശ്രീനിവാസന്‍

പഴയ സുഹൃത്ത് പാതിരാത്രിയ്ക്ക് വിളിച്ച് ഉടന്‍ വരണമെന്ന് പറഞ്ഞാല്‍ രജനികാന്തിന്റെ പ്രതികരണം എന്തായിരിക്കും?

നോവുകൾക്ക് വിഷാദപൂർവം

Author: 

പി.കെ ശ്രീനിവാസൻ

ഒരുപക്ഷേ സത്യൻ ക്ഷണിച്ചില്ലായിരുന്നെങ്കിൽ അവർ ആഢ്യമായ തറവാടിൽ നിന്ന് കോടമ്പാക്കത്തിന്റെ ദുരന്തങ്ങളിൽ എത്തിപ്പെടില്ലായിരുന്നു. പട്ടിണിയുടെ കടുത്ത സ്വാദ് അവരെ വേട്ടയാടില്ലായിരുന്നു. മാന്യതയുടെ കാഴ്ചത്തുരുത്തുകളിൽ തിമിരം ബാധിക്കില്ലായിരുന്നു.

മുന്താണെ മുടിച്ചും പതിനാലുകാരി കവിതയും

Author: 

പി.കെ ശ്രീനിവാസൻ

പതിനാലാം വയസ്സില്‍ തമിഴ് സിനിമാ ചരിത്രത്തിലെ സര്‍വകാല വിജയചിത്രത്തിലെ നായികയെ അവതരിപ്പിച്ച മദ്രാസ് അശോക്‌ നഗറിലെ മലയാളി പെണ്‍കുട്ടി കവിതയെ വീണ്ടുമൊന്ന് പരിചയപ്പെടാം.  

മരണത്തിന്റെ തിരനോട്ടം

Author: 

പി. കെ ശ്രീനിവാസൻ

എഴുപതുകളിലേയും എൺപതുകളിലേയും മലയാള സിനിമയിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ചിരിയുടെ മാലപ്പടക്കത്തിലാവാഹിച്ച മണവാളൻ ജോസഫിന്റെ മരണത്തിനു കണ്ണീരിന്റെ അകമ്പടി പോലുമില്ലായിരുന്നു. തികച്ചം അപ്രതീക്ഷിതം.

മനസ്സിൽ അഗ്നി സൂക്ഷിച്ച് ഒരാൾ

Author: 

പി. കെ. ശ്രീനിവാസൻ

സൗഹൃദങ്ങളുടെ വെള്ളിത്തേരില്‍, ആവനാഴിയിൽ ഒന്നു തൊടുക്കുമ്പോൾ നൂറും ആയിരവുമായി പെരുകുന്ന ഊഷ്മളമായ ബന്ധങ്ങളുമായി മദ്രാസ് നഗരത്തിൽ സഞ്ചരിച്ച എൻ.എഫ്.ഡി.സിയിലെ എം. ചന്ദ്രൻ നായർ.

സിനിമയുടേയും ആത്മഹത്യയുടേയും മോഹവലയങ്ങളിൽ

Author: 

പി.കെ. ശ്രീനിവാസന്‍

തോപ്പിൽ ഭാസിയുടെ അശ്വമേധത്തിലെ ഡോക്ടറുടെ വേഷം മുമ്പ് അവതരിപ്പിച്ച് കൈയടി നേടിയത് കെ.പി ഉമ്മറായിരുന്നു. സിനിമയിൽ സത്യനും. എന്നാൽ ബൈലാഡില മലയാളികളെ അമ്പരപ്പിച്ചത് ഗോപാലകൃഷ്ണന്റെ ഡോക്ടറായിരുന്നു.

കൈപ്പേറിയ പഞ്ചാരപ്പാലുമിഠായി

Author: 

പി.കെ. ശ്രീനിവാസന്‍

നടനും ഗായകനും ഒരുപക്ഷെ, മലയാള സിനിമയില്‍ മിമിക്രി ഉപയോഗിച്ച ആദ്യതാരവുമായ പട്ടം സദന്‍ ജീവിതത്തെ നിസ്സാരമായി തട്ടിക്കളിച്ചു. ദുഃഖിക്കാൻ ആരുമില്ലാതെ എവിഎം ശ്മശാനത്തിൽ എരിഞ്ഞടങ്ങിയ ആ ജീവിതത്തിന്റെ ഒരു രേഖ.

Pages