Kerala governor

ഗവർണർ -മുഖ്യമന്ത്രി പോര് തകർക്കുന്നത് കേരളത്തെ

Glint staff

ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടൽ സംസ്ഥാനത്തിന്റെ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലാണ് അരങ്ങേറുന്നത് .മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിച്ചു , സാമ്പത്തികമായി ദുരന്തസമാനമായ സാഹചര്യത്തിലാണ് കേരള മിന്ന്. എന്നാൽ ഇപ്പോൾ സർക്കാർ കൊടുക്കുന്ന മുൻഗണന ഗവർണറെ രാഷ്ട്രീയമായി തെരുവിൽ നേരിടാൻ

കേരളത്തിൽ ക്രമസമാധാനസംവിധാനം നിശ്ചലമായി

കേരളത്തിലെ ക്രമസമാധാന സംവിധാനം ആകെ നിശ്ചലമായ അവസ്ഥയാണിപ്പോൾ. തകർന്നതിനേക്കാൾ ഗുരുതരമായ സ്ഥിതിവിശേഷം .ഡിവൈഎഫ്ഐ എസ്എഫ്ഐക്കാർ വ്യാപകമായ അക്രമം അഴിച്ചുവിടുന്നു. മുഖ്യമന്ത്രി അവരെ ന്യായീകരിക്കുന്നു. മറ്റു മന്ത്രിമാർ അവരെ പ്രോത്സാഹിപ്പിക്കുന്നു.സാധാരണ മനുഷ്യൻറെ സ്വത്തിനും ജീവനും രക്ഷയില്ലാത്ത അവസ്ഥ.

ഗവര്‍ണറും മുഖ്യമന്ത്രിയും പെട്ടിമുടി സന്ദര്‍ശിച്ചു, തൊഴിലാളികളെ മൂന്നാര്‍ ടീ കൗണ്ടിയില്‍ കാണും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മൂന്നാറിലേക്ക് തിരികെ മടങ്ങി. രാജമല പഴയ തേയില കമ്പനിക്ക് സമീപം കാത്തുനിന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് മൂന്നാര്‍ ടീ കൗണ്ടിയിലേക്ക് കൊണ്ടുവരാനായി മുഖ്യമന്ത്രി...........

ഗവര്‍ണര്‍ക്ക് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടിയുമായി സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റ നീക്കത്തിനെതിരെ ആയിരുന്നു ഗവര്‍ണ്ണര്‍ രംഗത്ത് വന്നത്. റൂള്‍സ് ഓഫ് ബിസിനസ്സ് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും ഗവര്‍ണ്ണറുടെ തെറ്റിദ്ധാരണ മാറ്റുമെന്നും നിയമമന്ത്രി എ.കെ.ബാലന്‍ പറഞ്ഞു........