Alcoholism

ഈ മദ്യപാനം കൗമാര കുസൃതിയല്ല

Glint staff

കോട്ടയം തോലയോലപ്പറമ്പിനടുത്തുള്ള ബ്രഹ്മമംഗലത്തെ പതിമൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള നാല് കൗമാരപ്രായക്കാര്‍ മദ്യപിച്ച്, ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്നത് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മാപിനിയിലെ അടയാളമാകുന്നു. ഈ കുട്ടികള്‍ക്ക് തങ്ങള്‍ ചെയ്തത് അരുതാത്തതാണെന്ന ഉത്തമ ബോധ്യമുണ്ട്.

അദ്ധ്യായം 13: പെണ്‍കാപ്പിയും ആണ്‍ചായയും

മീനാക്ഷി

ടാഗോര്‍ തിയേറ്ററില്‍ നിന്ന് നേരെ വഴുതയ്ക്കാട്ടെ എത്‌നിക് കഫേയിലെത്തി  ഒരു മൂലയിലെ സീറ്റ് നോക്കി ഹരികുമാറും ഷെല്‍ജയും ഇരുന്നു.എന്തെങ്കിലും കഴിക്കാമെന്ന അവസ്ഥയിലാണ് ഹരികുമാര്‍. പക്ഷേ ഷെല്‍ജ കോഫി മാത്രം ഓര്‍ഡര്‍ ചെയ്തു. ഷെല്‍ജ കഴിക്കുന്നില്ലെങ്കില്‍ താനും ഒന്നും കഴിക്കുന്നില്ലെന്ന് ഹരികുമാര്‍ തീരുമാനിച്ചു.

മദ്യപിക്കാനുള്ള പ്രായപരിധി ഉയര്‍ത്തല്‍ ഉഗ്രന്‍ സര്‍ക്കാര്‍ ഫലിതം

Glint staff

മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി ഉയര്‍ത്തിക്കൊണ്ട് കേരള സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓര്‍ഡിന്‍സ് ഇറക്കാന്‍ പോകുന്നു. നിലവിലെ പ്രായപരിധിയായ ഇരുപത്തിയൊന്നില്‍ നിന്ന് ഇരുപത്തിമൂന്ന് ആക്കിക്കൊണ്ട്. പ്രത്യക്ഷത്തില്‍ ഈ നടപടികൊണ്ട് ലക്ഷ്യം വയ്ക്കുന്നത് യുവ തലമുറക്ക് മദ്യ ലഭ്യതയ്ക്കുള്ള അവസരം കുറയ്ക്കുക എന്നതായിരിക്കും.

അദ്ധ്യായം ഏഴ്: ശനിദിശ

മീനാക്ഷി

ശനിയാഴ്ച നിയയ്ക്കും ഷിമയ്ക്കും ഒഴികെ ആര്‍ക്കും  ഓഫീസില്ല. തലേന്നു രാത്രി നിയ ഒഴികെ എല്ലാവരും നല്ല മദ്യലഹരിയിലായിരുന്നു. രാത്രിയില്‍ ഷിമയ്ക്ക് ഗൗരി ചുഖിന്റെ ഫോണ്‍ വന്നപ്പോള്‍ നിയയാണ് അറ്റന്റ് ചെയ്തത്, അയാളുടെ ഭാര്യയായിരുന്നു മറുതലയ്ക്കല്‍. അവര്‍ക്ക്  സംസാരിക്കാന്‍ തന്നെ വയ്യായിരുന്നു.

ഹൈക്കോടതി വിധിയിലൂടെ പിറവികൊണ്ട ബിംബം 'മദ്യവും സ്ത്രീയും'

Glint staff

കാലത്തിന്റെ മാറ്റം കോടതി വിധികളില്‍ പ്രതിഫലിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ജീവസ്സുറ്റ മുഖത്തെയാണ് പ്രകടമാക്കുന്നത്. അതേ സമയം ജീവസ്സായ ഘടകത്തെ തിളക്കത്തോടെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ചില മര്‍മ്മങ്ങളുണ്ട്. അവ മര്‍മ്മങ്ങളായതുകൊണ്ടു തന്നെ സാധാരണ നോട്ടത്തിന്റെയും സാധാരണ നോട്ടക്കാരുടേയും ശ്രദ്ധയില്‍ പെടാതെ പോകും

മണിയ്‌ക്കെഴുന്നേറ്റില്ലെങ്കില്‍ അടി; പീഡന ക്യാമ്പുകളാകുന്ന വിദ്യാലയങ്ങള്‍

Glint staff

പഠിപ്പിക്കുന്നതിന് വേണ്ടി പട്ടാള ചിട്ടയാണ് അവിടെ നടപ്പിലാക്കുന്നത്. രാവിലെ ഉറക്കം എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നതുവരെ മണിമുഴക്കങ്ങളാണ് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നത്.കുളിക്കാന്‍, കഴിക്കാന്‍, കളിയ്ക്കാന്‍, പഠിക്കാന്‍ വരെയും മണിയടികള്‍. മണിയടിയ്ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ ചൂരല്‍ പ്രയോഗമായിരിക്കും അവരെ കാത്തുനില്‍ക്കുന്നത്

മദ്യപിച്ചു കാറോടിച്ച യുവതി കോണ്‍സ്റ്റബിളിനെ ചുംബിച്ച് രക്ഷപെടാന്‍ ശ്രമിച്ചു

കല്‍ക്കത്താ നഗരത്തില്‍ മദ്യപിച്ച് കാറോടിച്ചതിന് പിടിക്കപ്പെട്ട യുവതി പോലീസ് കോണ്‍സ്റ്റബിളിനെ കെട്ടിപ്പിടിച്ച് ചുംബനങ്ങള്‍ കൊണ്ടു മൂടി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ബ്രീത്ത് അനലൈസറുമായി നിരത്തില്‍ പോലീസ് പരിശോധന നടക്കവേയാണ് മുപ്പതുകളുടെ തുടക്കത്തിലുള്ള ഈ യുവതി പിടിയിലായത്.

ഡോ.രശ്മി പിള്ളയിലൂടെ പ്രകടമാക്കുന്ന കേരളത്തിന്റെ രോഗലക്ഷണങ്ങള്‍

Glint staff

പണം, മദ്യം, സ്ത്രീ ഈ മൂന്നു വിഷയങ്ങളുമാണ് എക്കാലത്തും പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണമായി കരുതപ്പെട്ടു പോന്നത്. ഈ ഉറച്ചു പോയ ധാരണ ആവര്‍ത്തിക്കുമ്പോള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് പുരുഷന്മാരാണ് എന്നൊരു പരമ്പരാഗത വീക്ഷണം അതിന്റെ പിന്നിലുണ്ട്.

നായകന്‍മാര്‍ മാതൃകാ പുരുഷന്മാരായിരിക്കണം: കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്

മദ്യപാന രംഗങ്ങളുള്ള സിനിമകള്‍ക്ക് ഇനി മുതല്‍ 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചു. സിനിമയിലെ നായകന്മാരെ പ്രേക്ഷകര്‍ ആരാധനയോടെയാണ് കാണുന്നത്. അതുകൊണ്ട് അവരെ മാതൃകയാക്കാനും ശ്രമിക്കുന്നു

ജാതി സര്‍വെയും മാനസികരോഗ കേരളവും.

  മനുഷ്യന്‍റെ അടിസ്ഥാന ഭാവങ്ങളെ ആത്മാവായി കാണുന്നതില്‍ കേരളമാതൃക വികസനം പരാജയപ്പെട്ടുവെന്നാണ് ഭ്രാന്തിലേക്കു നീങ്ങുന്ന കേരളത്തിന്‍റെ സാമൂഹിക സൂചകം ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ സസജാസെയെ അടിസ്ഥാനമാക്കി നയം രൂപീകരിക്കുന്നവര്‍ വികസനത്തിന് പരിഗണിക്കേണ്ട കേന്ദ്ര ബിന്ദു ഏതായിരിക്കണമെന്ന് കേരള മാതൃകാ വികസനം മുന്നറിയിപ്പ് നല്‍കുന്നു.